നിന്റെ പ്രണയത്തിന്റെ അനന്തമായ അലകള്‍ ആഞ്ഞടിച്ചത് എന്റെ ഹൃദയത്തിലായിരുന്നു.തിരകളില്‍ ചാഞ്ഞാടിയ കൊതുമ്പു വള്ളത്തില്‍ ഞാന്‍ വിറയ്ക്കുന്ന കൈകളാല്‍ അള്ളിപ്പിടിച്ചിരുന്നു. നിലാവുപെയ്യുന്ന രാത്രിയുടെ അന്ത്യയാമത്തില്‍ ഒരു പാട്ടോഴുകി വന്നു.അതെന്റെ വ്രന്നിതമായ മനസ്സിനെ കുത്തിക്കൊന്നു. നീ പാട്ടുപാടും ,അല്ലെ?
Friday, May 11, 2012
Subscribe to:
Posts (Atom)